ഉത്സവം കഴിഞ്ഞു
ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍
അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി.
മഞ്ഞുപെയ്യുന്ന ഈ രാവില്‍,
മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെ
ഒരാള്‍ തനിച്ചാവുന്നു.
പിന്നീടാണ്‌ ക്രിസ്തു വന്നത്.
അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍
ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌.
കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന്
നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം.

Author: ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu

ഉത്സവം കഴിഞ്ഞു<br />ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍<br />അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി.<br />മഞ്ഞുപെയ്യുന്ന ഈ രാവില്‍,<br />മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെ<br />ഒരാള്‍ തനിച്ചാവുന്നു.<br />പിന്നീടാണ്‌ ക്രിസ്തു വന്നത്.<br />അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍<br />ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌.<br />കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന്<br />നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം. - ബോബി ജോസ് കട്ടികാട് | Bobby Jose Kattikadu


©gutesprueche.com

Data privacy

Imprint
Contact
Wir benutzen Cookies

Diese Website verwendet Cookies, um Ihnen die bestmögliche Funktionalität bieten zu können.

OK Ich lehne Cookies ab